Saturday 21 June 2014

കറുത്ത ബെല്ലട്ടല്ലിയല്ല വെളുത്ത എലിസബത്ത് രാജ്ഞി തന്നെ ഉത്തമം...

          ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവുമധികം സമരങ്ങള്‍ നടന്നിരുന്നത് വംശിയ വിവേചനങ്ങള്‍ക്കെതിരെയായിരുന്നു.അങ്ങ് അമേരികയിലും,ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും എന്തിനു നമ്മുടെ ഇന്ത്യയിലടക്കം വംശിയക്കെതിരെയുള്ള സമരങ്ങള്‍ അലയടിച്ചു.എല്ലാ സമരങ്ങളിലും നായക പക്ഷത്തു കറുത്തവരും വില്ലന്‍ പക്ഷത്തു വെളുതവരുമായിരുന്നു.ഈ സമരങ്ങളുടെയൊക്കെ വിജയത്തിലൂടെ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ലോകം ഏതാണ്ട് വംശിയതയില്‍ നിന്ന് മോചിതമാവുകയും ചെയ്തു.

       കാലങ്ങള്‍ കടന്നു പോയി.ഇന്ന് നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ഒന്നര ദശകത്തോളം പിന്നിട്ടിരിക്കുന്നു.ഇന്ന് വംശിയത മറ്റു പലതും പോലെ ഒരു വില്‍പ്പന ചരക്കായിരിക്കുന്നു.ചിലയിടങ്ങളില്‍ വംശിയത അതിന്‍റെ മുഖം തന്നെ മാറ്റിയിരിക്കുന്നു.ഏതാനും രാജ്യങ്ങളില്‍ വംശിയത എന്ന് വെച്ചാല്‍ കറുത്തവന്‍ വെളുത്തവനെ അടിച്ചമര്‍ത്തുന്നതില്‍ വരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍.സിംബാബ്‌വെ പോലുള്ള രാജ്യങ്ങള്‍ ഇതിനുധാഹരനമാണ്.എന്തിനു നമ്മുടെ രാജ്യമായ ഇന്ത്യയില്‍ പോലും പലപ്പോഴും സംവരണത്തിന്‍റെ പേരില്‍ അവര്‍ണ്ണര്‍ സവര്‍ണ്ണരെ ചവിട്ടി മെതിക്കുകയാണ്.

       ഇത്തരം സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇറ്റാലിയന്‍ ഫുട്ബോള്‍ ടീം അംഗമായ മരിയോ ബെല്ലട്ടല്ലി വിഖ്യാതമായ ബ്രിട്ടീഷ്‌ രാജകുടുംബത്തിലെ ഇപ്പോഴത്തെ അവകാശി എലിസബത് രാജ്ഞിക്ക് എതിരെ നടത്തിയ വംശീയ അധിക്ഷേപം.ഇംഗ്ലണ്ട് ടീമിനു ലോകകപ്പില്‍ തുടരണമെങ്കില്‍ ഇറ്റലി എല്ലാ കളിയും ജയിക്കേണ്ടതായിട്ടുണ്ടായിരുന്നു.ഈ സന്ദര്‍ഭത്തിലാണ് ബെല്ലട്ടല്ലി അങ്ങേയറ്റം ഹീനമായ ഒരു പ്രസ്താവന ഇറക്കിയത്.ഇറ്റലി ജയിച്ചു  ഇംഗ്ലണ്ടിനെ കടക്കാന്‍ അവസരമൊരുക്കണമെങ്കില്‍ ബ്രിട്ടീഷ്‌ രാജ്ഞി ബെല്ലട്ടല്ലിയെ ചുംബിക്കണം എന്നാണു ഈ കറുത്ത മ്ലെച്ചന്‍ പറഞ്ഞത്.പറഞ്ഞത് തമാശയോ കാര്യമോ എന്തു തന്നെയായിക്കോട്ടെ.കളിയുമായി യാതൊരു ബന്ധമില്ലാത്ത വയോധികയായ ബ്രിട്ടീഷ്‌ രാജ്ഞിയെ ഇത്തരത്തില്‍ മോശമായി വലിച്ചിഴചതിലൂടെ ബെല്ലട്ടലി തന്‍റെ നിറം മാത്രമല്ല കറുത്ത് വൈരൂപ്യമായിട്ടുള്ളതു മറിച്ചു മനസ്സും അതിന്‍റെ നേര്‍പകര്‍പ്പാണെന്നു തെളിയിച്ചു.

      അവര്‍ണ്ണരുടെ ഇത്തരത്തിലുള്ള മോശം പെരുമാറ്റം ലോകം മുഴുവന്‍ കൂടികൊണ്ടു വരുന്ന ദയനീയമായ കാഴ്ചയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാണുവാന്‍ സാധിക്കുന്നത്.കറുത്തവര മുഴുവന്‍ മോശക്കാര്‍ എന്നല്ല ഇവിടെ പറഞ്ഞു വരുന്നത്.ആ കൂട്ടത്തില്‍ വെണ്ണ പോലുള്ള മനസ്സുള്ളവര്‍ തന്നെയാണ് കൂടുതലുമുള്ളത് ഇപ്പോഴും.എന്നാല്‍ ബെല്ലട്ടല്ലിയെ പോലെ മനസ്സും ശരീരവും ഒരുപോലെ ഇരുണ്ടു വൈരൂപ്യം ബാധിച്ച കുറെ പേര്‍ അവര്‍ക്കിടയിലുണ്ട്.നമ്മുടെ നാട്ടിലും കാണാം ഇത്തരക്കാരെ.സത്യത്തില്‍ കറുത്തവര്‍ തന്നെയാണ് അവരുടെ വര്‍ഗ്ഗത്തെ കൂടുതലുമായി അധിക്ഷേപിക്കുന്നത്.അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് നമ്മുടെ നാട്ടിലെ മിമിക്രി.ഇന്നുള്ള പല മിമിക്രിയിലും കറുത്തവരെയും,കുള്ളന്‍മാരെയും,സൗന്ദര്യമില്ലതവരെയും വിഷയമാക്കിയാണ് തമാശകള്‍ ഉണ്ടാക്കുന്നത്‌.എന്നാല്‍ ഇതിലെ രസകരമായ സംഭവം അത്തരം വൈരൂപ്യങ്ങള്‍ അവതരിപ്പിക്കുന്നത്‌ കറുത്തവരും,വിരൂപന്മാരുമാണ് എന്നുള്ളതാണ്.ഇന്ന് പല മലയാളം ചാനലുകളും ഓണ്‍ ചെയ്‌താല്‍ വിരൂപ മത്സരമാണോ നടക്കുന്നത് എന്നു തോന്നിപോകുന്നു.

No comments:

Post a Comment